ഇരുട്ടിൽ നിന്ന് ഞാൻ പൊട്ടിക്കരഞ്ഞപ്പോൾ, കഴുത്തിൽ വെളിച്ചത്തിന്റെ വെള്ളിനൂല് അണിഞ്ഞവൾ പറഞ്ഞു.

പ്രതീക്ഷ കൈവിടരുത്.

ഞാൻ പിന്നെയും ഇരുട്ടിലൂടെയും തണുപ്പിലൂടെയും യാത്ര തുടങ്ങി.